Sunday, 3 July 2011

രതിനിര്‍വ്വേദം - ഭാഗം രണ്ട്

 രായപ്പന്റെ വീട്ടില്‍ നിന്നും അല്പം മാറി  കളകളം പാടി ഒഴുകുന്ന ഒരു ചെറിയ തോടുണ്ട്.  അന്ന് രായപ്പന്‍ എട്ടാം തരാം പഠിക്കുന്ന ഒരു കുട്ടി മാത്രം. ആ തോട്ടിലെ വെള്ളമില്ലാ വെള്ളത്തില്‍ മുങ്ങി കുളിക്കുക രായപ്പന് വലിയ ഇഷ്ടമായിരുന്നു. രായപ്പന്റെ വീടിനു പുറകു വശത്തുള്ള ലീല ചേച്ചിയുടെ വീടിനരികില്‍ കൂടി ആണ് ആ തോട് കടന്നു പോകുന്നത്. ലീല ചേച്ചിയുടെ കെട്ടിയവന്‍ ഭാസ്കരന്‍ കെ.എസ്.ഇ.ബിയിലെ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. കല്യാണം കഴിഞ്ഞു വര്ഷം രണ്ടായിട്ടും അവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

തോട്ടില്‍ വെള്ളം പലപ്പോഴും കുറവാണ്. ഭാസ്കരന്‍ അവരുടെ വീടിനടുത്തായി ഒരു ചിറകെട്ടി വെള്ളം തടഞ്ഞു നിര്‍ത്തിയതിനാല്‍ അവിടെ മാത്രമാണ് അല്പമെങ്കിലും മുങ്ങി കുളിക്കാന്‍ പാകത്തില്‍ വെള്ളമുണ്ടായിരുന്നത്. അതിനാല്‍  രായപ്പന്‍ ത്നറെ മുങ്ങിക്കുളി   അവിടെയാക്കി.

ഒറ്റയ്ക്കിരുന്നു ബോറടിക്കുമ്പോള്‍  ലീലചേച്ചി പലപ്പോഴും, കുളിക്കാന്‍ വരുന്ന അവനോടു വിശേഷങ്ങള്‍ പങ്കിടുമായിരുന്നു. തോര്‍ത്തുടുത്ത്‌ റെഡി ആയി തോട്ടില്‍ ഇറങ്ങി നിന്നാല്‍ പോലും വെള്ളം ദേഹത്ത് നനയ്ക്കാന്‍ അവനു മടിയായിരുന്നു. അപ്പോള്‍ ലീലചേച്ചി പറയും.
"ഒന്ന് മുങ്ങിക്കുളിയെടാ ചെക്കാ..."
ആ കളിയാക്കല്‍ കേട്ടാല്‍ അവന്‍ അറിയാതെ തന്നെ വെള്ളത്തില്‍ മുങ്ങും. അങ്ങനെ വെള്ളത്തില്‍ മുങ്ങി പൊങ്ങി വന്നപ്പോള്‍ ഒരിക്കല്‍ അവര്‍ പറഞ്ഞു.
"പരല്‍ മീന്‍ ഒന്നും കൊത്തിക്കൊണ്ടു പോകല്ലേ ചെക്കാ..."
"എന്ത് കൊത്തിക്കൊണ്ടു പോകുമെന്നാ പറയണത്? "
അവര്‍ അടക്കിച്ചിരിച്ചു; അവനു നാണം തോന്നിയ നിമിഷങ്ങള്‍.

ചിലപ്പോള്‍ അവന്‍ എത്ര സമയം വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്നു എന്നവര്‍ കര്യ്ക്കിരുന്ന് എണ്ണും.  ചിലപ്പോള്‍ അവന്‍ വരുമ്പോള്‍ അവരും തുണി നനയ്ക്കാനായി തോട്ടിലേക്കിറങ്ങും; ആരോടേലും മിണ്ടിക്കൊണ്ട് എന്തെങ്കിലും ചെയ്‌താല്‍ സമയം പോകുന്നതറിയില്ല എന്നവര്‍ പലപ്പോഴും പറയുമായിരുന്നു.

എല്ലാ ആഴ്ചകളിലും മംഗളവും മനോരമയും വാരികകള്‍ വായിക്കാനായി അവന്  കൊടുത്തിരുന്നതും അവരാണ്. ഒരിക്കല്‍ വീക്കിലി വാങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ മുറ്റം അടിക്കുകയായിരുന്നു. നൈറ്റിയുടെ വിടവിനിടയിലൂടെ അവന്‍ അറിയാതെ അവരുടെ മാറിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു.
"എന്താടാ കൊച്ചനേ കാഴ്ച കാണുന്നേ..?" എന്നവര്‍ ചോദിച്ചപ്പോള്‍ അവന്‍ ലേശം ചമ്മിയെങ്കിലും അവര്‍ ഒരു മാറ്റവും കൂടാതെ മുറ്റം തൂത്ത് കൊണ്ടിരുന്നു.

അവന്റെ സ്വപ്നങ്ങളില്‍ ലീലേച്ചി നിറഞ്ഞ ദിവസമായിരുന്നു പിന്നീട് പലപ്പോഴും. അവരുടെ വീട്ടില്‍ പോകാന്‍ എന്തെങ്കിലും ഒക്കെ കാരണം കിട്ടുമ്പോള്‍ അവന്‍ വളരെ സന്തോഷിച്ചു. പാല്‍, തൈര്, പഞ്ചസാര, ഇത്യാദി സാധനങ്ങള്‍ തീരുന്ന അവശ്യ ഘട്ടങ്ങളില്‍ അവരുടെ വീട്ടില്‍ നിന്നും മേടിച്ചു വരുവാന്‍ രായപ്പന്റെ അമ്മ അവനെ പറഞ്ഞ് വിടുമായിരുന്നു. ഓരോ തവണയും അവന് എന്തെങ്കിലും ഒക്കെ കൊച്ചു കൊച്ചു ലോട്ടറികള്‍ അടിക്കുകയും ചെയ്തിരുന്നു. അതവരുടെ കാരുണ്യം കൊണ്ടാണെന്ന് തന്നെ പറയാം.

ഒരിക്കല്‍ മംഗളം വാങ്ങാന്‍ ചെന്നപ്പോള്‍ അവന്‍ അവരോടു ചോദിച്ചു.
"ലീലേച്ചിയുടെ കയ്യില്‍ വേറെ പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ?"
"എന്ത് പുസ്തകം ?"
അവന്‍ ആദ്യം മടിച്ചു, പിന്നെ രണ്ടും കല്‍പ്പിച്ച് ചോദിച്ചു...
"നല്ല പടങ്ങള്‍ വല്ലതും ഉള്ള ചെറിയ പുസ്തകം വല്ലതും...?"
"പോടാ ചെക്കാ...അവന്റെ ഒരു പൂതി.."

അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും മറ്റൊരിക്കല്‍ അവര്‍ അവന്‍ ആവശ്യപ്പെട്ട ഒരു പുസ്തകം രായപ്പന് കൊടുക്കുക തന്നെ ചെയ്തു.
"ഭാസ്കരേട്ടന്റെ കയ്യില്‍ പണ്ടുണ്ടായിരുന്നതാ...നിനക്ക് വേണ്ടി തപ്പി എടുത്തതാ. പക്ഷെ, ഒരു കാര്യം ആരെങ്കിലും പുസ്തകം കണ്ടാ ഞാന്‍ തന്നതാന്ന് മാത്രം പറയല്ലേ രായപ്പാ.."
"സത്യായും പറയില്ല ലീലേച്ചി..ഞാന്‍ ആരോടും പറയില്ല. തല പോയാലും പറയില്ല "

ആദ്യമായാണ്‌ അത്തരം ഒരു പുസ്തകം കാണുന്നതും വായിക്കുന്നതും. പിറ്റേ ദിവസം ലീലേച്ചിയുടെ അടുത്ത് പോകാന്‍ അവന് നാണം തോന്നി. എങ്കിലും പോകേണ്ടി വന്നു. അവനെ കണ്ടതും അവര്‍ ചിരിച്ചോണ്ട് ചോദിച്ചു.
"എന്താ കുഞ്ഞിനൊരു ക്ഷീണം. ഇന്നലെ ഉറങ്ങിയില്ലേ ?"
"ഒന്ന് പോ ലീലേച്ചീ..." എന്ന് പറഞ്ഞവന്‍ സ്ഥലം വിട്ടു.

കുറച്ചു ദിവസം കഴിഞ്ഞൊരു ദിവസം അവന്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ രായപ്പന്റെ അമ്മ അവനോടു പറഞ്ഞു.
"അപ്പുറത്തെ ഭാസ്കരേട്ടന് പാര്‍ട്ടിയുടെ എന്തോ ആവശ്യത്തിന്  അത്യാവശ്യമായി തലസ്ഥാനം വരെ പെട്ടന്ന് പോകേണ്ടി വന്നു. ഇന്ന് നിന്നോട് ലീലേച്ചിക്ക്   കൂട്ട് കിടക്കാന്‍ ചെല്ലണമെന്ന് പറഞ്ഞിട്ടാ പോയിരിക്കണേ.."
"എവിടാ ഭാസ്ക്കരേട്ടന്‍  പോയത്? തിരിവനന്തപുരത്തിനാ? "
"അതേ..."

രായപ്പന്റെ മനസ്സില്‍ കേളി കൊട്ട് തുടങ്ങി. അന്ന് വൈകിട്ട് ലീലേച്ചിയുടെ വീട്ടില്‍.
അവന്‍ പോയി മുറി അടച്ചിരുന്നു ഓരോന്ന് സ്വപ്നം കണ്ടു തുടങ്ങി. അവിടെ പോയി എങ്ങാനും ഒറ്റയ്ക്ക് കിടക്കേണ്ടി വന്നാല്‍? ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണെന്ന് ലീലേച്ചിയോട് പറയാം. അപ്പോള്‍ അവരുടെ കൂടെ കിടക്കാം. അവന്‍ കാത്തിരുന്നു...

സന്ധ്യയായപ്പോള്‍ ലീലേച്ചി വന്നവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.
"അടങ്ങിയൊതുങ്ങി ഇരുന്നോണം കേട്ടോടാ ചെക്കാ.." പോണ വഴിയില്‍ അവര്‍ പറഞ്ഞു.
"ഉം.." അവന്‍ മൂളി.

അന്ന് അത്താഴം ലീലേച്ചിയുടെ അടുത്ത് നിന്നായിരുന്നു.
അത്താഴം കഴിഞ്ഞ് അവര്‍ കുളിച്ചു റെഡിയായി വന്ന് അവന് കിടക്കാനുള്ള കട്ടിലും മെത്തയും   കാട്ടിക്കൊടുത്തു.

"മോനിവിടെ കിടന്നോ. ഞാന്‍ പുതപ്പിച്ചു തരാം?"
അവന്‍ കട്ടിലില്‍ കേറി കിടന്നു.
"ലീലേച്ചി എവിടാ കിടക്കുന്നേ ?"
ഒന്നും മിണ്ടാതെ അവര്‍ കട്ടിലിന്റെ ഒരു സൈഡില്‍ ഇരുന്ന് അവനെ നോക്കി ചിരിച്ചപ്പോള്‍ മത്ത് പിടിപ്പിക്കുന്ന ഒരു നറുമണം അവനറിഞ്ഞു.
"ലീലേച്ചിക്ക് നല്ല മണം."
അവര്‍ ഉറക്കെ ചിരിച്ചു.

അവന്റെ ഒരു കൈ പിടിച്ച് തലോടിക്കൊണ്ട് കൊണ്ട് അവര്‍ ചോദിച്ചു.
"മോന് എന്നെ ഇഷ്ടമാണോ?"
"ഒരുപാട്.."
"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ മോന്‍ കേള്‍ക്കുമോ?"
"ലീലേച്ചി എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും"
"ഇന്നിവിടെ നടക്കുന്നതൊന്നും മോന്‍ ആരോടും പറയരുത്. പറയുമോ ?"
"ഇല്ല"
"സത്യം ?"
"അമ്മയാണെ സത്യം"

അവര്‍ കുനിഞ്ഞു അവന്റെ കവിളത്ത് ഒരുമ്മ കൊടുത്തു.
രായപ്പന്റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവന് നാണം വന്നു.
"ആരോടും പറയല്ലേ ?"
"സത്യായും പറയില്ല."
അവര്‍ അവന്റെ നെറ്റിയില്‍ തലോടി.

"ഇപ്പോള്‍ ഇവിടെ ഒരാള്‍ വരും. അയാള്‍ ഇവിടെ വന്ന കാര്യം മോന്‍ ആരോടും പറയരുതേ ?"
അവന്‍ ഒന്ന് ഞെട്ടി.
"ആര്? "
"ഒരാള്‍"
"അയാള്‍ എന്തിനാ വരുന്നേ?"
"ലീലേച്ചിയെ കാണാന്‍"
അവന്‍ നിശബ്ദനായി. 

"രായപ്പന്‍ പിണങ്ങിയോ ?"
അവന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. അവര്‍ അവന്റെ അരികില്‍ കിടന്ന് അല്പ നേരം അവനെ കെട്ടിപ്പിടിച്ചു. അവന്റെ കവിളില്‍ തുരു തുരാ ഉമ്മ കൊടുത്തു.
"ഇനി ഞാന്‍ പൊയ്ക്കോട്ടേ? മോന്‍ ആരോടേലും പറയുമോ ?"
"ലീലേച്ചി പൊയ്ക്കോളൂ..ഞാന്‍ ആരോടും ഒന്നും പറയില്ല്യാ..."

അവര്‍ എഴുന്നേറ്റ് പോയി കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലില്‍ ചെറുതായി മുട്ട് കേട്ടു.
അവന്‍ തലയിണയില്‍ മുഖമമര്‍ത്തി, ശബ്ദം വെളിയില്‍ കേള്‍പ്പിക്കാതെ വെറുതെ കരഞ്ഞു കൊണ്ടിരുന്നു....

1 comment:

  1. അങ്ങനെ തന്നെ വേണം !!!! ഈ രായപ്പന്

    ReplyDelete